നുണകളുടെ വലകുരുക്കിൽപ്പെട്ട് ആർച്ച്ബിഷപ്പ് പാലിയ
"മാദ്ധ്യമങ്ങളുടെ ദുർവ്യാഖ്യാനങ്ങളെയും", 2011-ൽ തത്വചിന്തകനായ പീറ്റർ സിംഗറുമായി ബിഗർ നടത്തിയ സംഭാഷണത്തിലെ "സങ്കീർണ്ണമായ ഭാഷ" മനസ്സിലാകാത്തവരെയും അദ്ദേഹം കുറ്റപ്പെടുത്തി.
പ്രസ്തുത സംഭാഷണത്തിൽ ബിഗർ അസന്ദിഗ്ദ്ധമായി പ്രഖ്യാപിക്കുന്നു: "ഗർഭഛിദ്രത്തിനുള്ള രേഖ ഗർഭധാരണം കഴിഞ്ഞ് 18-മത്തെ ആഴ്ചയിൽ വരയ്ക്കാൻ ഞാൻ ഇഷ്ട്ടപ്പെടുന്നു. കാരണം മസ്തിഷ്കപ്രവർത്തനത്തിന്റെ കുറച്ചെങ്കിലും ലക്ഷണങ്ങളും അതുവഴി ബോധാവസ്ഥയും കാണിച്ചുതുടങ്ങുന്ന പ്രാരംഭസമയമാണത്".
#newsZdqzianrau